Welcome to St.Mary's Debate forum .( 4-2-2017)പരിതിഥി ഹൃസ്വ ചിത്ര ഡോക്യൂമെന്ററി ഫെസ്റ്റിവൽ . എൻട്രികൾ ക്ഷണിച്ചു. അവസാനതീയതി മാർച്ച് 15 പട്ടം സൈന്റ്റ്. മേരീസ്സ്. എച് . എസ് എസ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായുള്ള സംവാദം. ടി വി അനുപമ ഐ എ സ് .ഇ ന്ന്..ക്ലാസ് പി.ടി എ ജനുവരി 12 നും 13നും. രണ്ടു മണി മുതൽ. സ്കൂൾ റേഡിയോയുടെ ആറാം എഡിഷൻ ജനുവരി ....പതിമൂന്നിന് ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ച ഓരോ വർഷവും ഇരട്ടി വേഗത്തിലാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് സ്പേസ് കമ്മീഷൻ അംഗം കെ ശിവൻ*സംവാദ പരമ്പരയിൽ വീണ്ടും പുതിയ അതിഥി .ഡിബേറ്റ് ഫോറത്തിന്റെ രണ്ടാം എഡിഷൻ 2017 ജനുവരി 7നു ഇന്ത്യൻ സ്പേസ് മേഖലയിലെ പ്രഗത്ഭ വ്യക്‌തിത്വത്തിനുടമ .. ഐ സ് ർ ഓ വൈസ് ചെയര്മാന് ഡോ ശിവൻ .... സംവദിക്കാൻ എത്തുന്നു.. ടി വി. അനുപമ ഐ എ സ് ഫെബ്രുവരി അഞ്ചിന് ... ക്രിസ്തുമസ് ആഘോഷം മുതിർന്ന അമ്മമൊരൊടൊപ്പം ആഘോഷിച്ചു ക്രിസ്തുമസിന് വരവേൽക്കാൻ എസ്. എം വോയിസ് ഒരുങ്ങി ...സംവാദപരമ്പരയുമായീ സൈന്റ്റ്.മേരീസ് ഹയര്സെക്കന്ഡറിസ്കൂൾ മാതൃക ആവുന്നു………. റേഡിയോക്കു പുതിയ ഫെയ്‌സ് ബുക്ക് പേജ് നിലവിൽ വന്നു.st.marys radio40.16 ദയവായീ ലോഗിൻ ചെയ്യുക...എസ്. എം വോയിസ് നു നു സ്വന്തമായീ ഒരു ബ്രോഡ്ക്കസിംഗ് സെന്റർ..ലൈബ്രററി ബ്ലോക്കിൽ ആരംഭിച്ച ബ്രോഡ്കാസ്റ്റിംഗ് സെന്റർ പ്രിൻസിപ്പൽ ഫാദർ സി.സി.ജോൺ അവറുകൾ നാടമുറിച്ചു ഉത്കാടനം ചെയ്തപ്പോൾ ...... വിക്‌ടേഴ്‌സ് ബാലസൂര്യൻ കാണുക.. ടെലിവിഷൻ അവതാരകരായീ ഡിബേറ്റ് ഫോറത്തിലെ കൂടുതൽ അം ഗങ്ങൾ.... പാർവതി പ്രസാദ്, ദിയ അലക്സ്, ഐശ്വര്യ, ജോയൽ,അനന്തു...ഒരുസ്കൂളിൽ നിന്ന് യിത്രയും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുന്നത് ഇതാദ്യം..കാണുക.. കുട്ടികളുടെ ചാനൽ ..വിക്‌ടേഴ്‌സ് .ശാസ്ത്ര പരിപാടികളും സാഹിത്യ പ്രോഗ്രാമുകളും . . നാഷണൽ സർവീസ് സ്കീം ലീഡർ കുമാരി പാർവതി അദിതി.. യു ട്യൂബിലു കാണാം... *സൈന്റ്റ് മേരീസ് സ്കൂളിലെ റേഡിയോ യുടെ ലൗഞ്ചിങ് നടന്നു..dpuf24th National Children’s Science Congress 2016 is going to be held between 27th to 31st December, 2016 at the venue Vidyapratisthan’s Institute of Information Technology (VIIT), Baramati, Maharashtra.This is a forum open to young scientists in the age group of 10-17 years as on December 31 of the calendar year. National Level Congress : National Children's Science Congress from 27th Dec to 31st Dec 2016 (Venue will be announced shortly). Kishor VaigyaniK Sammelan : 3-7 Jan (Venue will be announced shortly). Some selected projects from the state also participate in the School Science Education Forum of the Indian Science Congress sessions held every year during January 3-8. . ചരിത്രത്തില്‍ ഇന്ന് നവംബർ 22 1922 - പര്യവേഷകൻ ഹോവാർഡ് കാർട്ടറുടെ നേതൃത്വത്തിലുള്ള സംഘം തുതൻ‌ഖാമന്റെ കല്ലറ തുറന്നു 1943 - ലെബനൺ ഫ്രാൻസിൽ നിന്നും സ്വതന്ത്രമായി 1963 - അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടു 1975 - ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ മരണത്തെ തുടർന്ന് യുവാൻ കാർലോസ് സ്പെയിനിലെ രാജാവായി 1977 - ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനും ന്യൂയോർക്കിനുമിടയിൽ കോൺകോർഡ് ശബ്ദാതിവേഗ സർ‌‌വീസ് ആരംഭിച്ചു 1990 - മാർഗരറ്റ് താച്ചർ ബ്രിട്ടനിലെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു. SCHOOL KALOLSAVAM AT tRIVANDRUM ON 2017 JANUARY 3 ONWORDS. വിക്‌ടേഴ്‌സ് ചാനലിൽ സ്കൂളിലെ കൂടുതൽ വിദ്യാർതികൾക്കു അവസരം ലഭിക്കുന്നു. ബാലസൂര്യൻ പ്രഭാത പരിപാടിയിൽ ദിയ,ദേവിക, ഐശ്വര്യ, അനന്ദു എന്നീ വിദ്യാർതികൾ അവതാരകർ * Science, technology, environment, health, nature, innovation, wild-life based films are invited from Professional and student film makers, TV channels, production houses, govt., non-govt. organisations.*Last date for submission of films: 15th December 2016. Event Dates: 14th to 18th February 2017. Venue: Birla Industrial & Technological Museum, Kolkata *

Saturday 18 February 2017

പരിതിഥി ഹൃസ്വ ചിത്ര ഡോക്യൂമെന്ററി ഫെസ്റ്റിവൽ . എൻട്രികൾ ക്ഷണിച്ചു. അവസാനതീയതി മാർച്ച് 15

പരിതിഥി ഹൃസ്വ ചിത്ര  ഡോക്യൂമെന്ററി ഫെസ്റ്റിവൽ .
എൻട്രികൾ ക്ഷണിച്ചു. അവസാനതീയതി മാർച്ച് 15. മത്സര വിജയികൾക്ക് കെ എം മാത്യു  സ്മാരക പുരസ്‌കാരങ്ങൾ

പെരിയാർ ബാല ജന സഖ്യ ശാഖയുടെ ആഭിമുഖ്യത്തിൽ രണ്ടാമത് തിരുവന്തപുരം പരിസ്ഥിതി ഫെസ്റ്റിവലിന്റെ ഭാഗമായീ ഷോർട് ഫിലിം , ഡോക്യുമെന്ററി  ഫെസ്റ്റിവൽ ജൂൺ.2-4.വരെ തിരുവനതപുരം കേന്ദ്രമാക്കി സംഘടിപ്പിക്കുന്നു.

വിദ്യാർത്ഥികളും യുവജനങ്ങളും നിർമിച്ച . മൂന്ന്  മിനിറ്റു മുതൽ പതിനച്ചു മിനിറ്റു വരെ ദൈർഖ്യമുള്ള ചിത്രങ്ങളാണ് ഫെസ്റ്റിവലിന് പരിഗണിക്കുന്നത്. ഇത് കൂടാതെ പൊതു വിഭാഗത്തിലും ചിത്രങ്ങൾ അയക്കാവുന്നതാണ്. ഓരോ വിഭാഗത്തിനും പ്രതേയകം പ്രദര്ശനങ്ങളും വിലയിരുത്തലും ആണ് . മത്സര വിജയികൾക്ക് കെ എം മാത്യു  സ്മാരക പുരസ്‌കാരങ്ങൾ നൽകുന്നതാണ്.

വിദ്യാർത്ഥികളിലും യുവജനകളിലും പരിസ്ഥിതി സംരക്ഷണത്തിന് സഹായകരമായ ബോധവൽക്കരണം നടത്തുക ആണ് പരിപാടികൊണ്ടു ഉദ്ദേശിക്കുന്നതെന്ന് തിരുവന്തപുരം യൂണിയൻ രക്ഷാധികാരി അഡ്വ പി സ്  തോമസും സെക്രട്ടറി സെറ മറിയം ബിന്നിയും  പറഞ്ഞു.  പ്രമുഖ കാർട്ടൂണിസ്റ്റ് ഹക്കൂ, ഹരി ചാരുത , എന്നിവരാണ് മേളയുടെ കോർഡിനേറ്റര്മാര് . ഫെസ്റ്റിവലിന് ശേഷം ബാലജ സഖ്യങ്ങൾക്കും ശാഖകളിലും സൗകര്യ പ്രദമായ സ്ഥലങ്ങളിൽ പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായീ ചിത്രങ്ങൾ പ്രദര്ശിപ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാവും.


താല്പര്യമുള്ള പരിസ്ഥിതി മുഖ്യ പ്രേമേയമായീ  ചിത്രങ്ങൾ എടുത്തിട്ടുള്ളവർ മാർച്ച് .... നകം കൺവീനർ , പരിസ്ഥിതി ഫെസ്റ്റിവൽ..., ബ്ലോക്ക്7/526, കെ സ്  എച് ബി ഫ്ലാറ്റ് , വഞ്ചിയൂർ പോസ്റ്റ് -695035 എന്ന വിലാസത്തിൽ ചിത്രങ്ങളുടെ .3 ഡി വി ഡി കോപ്പികളും , വിശദാംശകുറിപ്പും ഉൾക്കൊന്ന കത്ത് അയക്കണം. വിശദാംശങ്ങൾക്ക് 9447661834 ബന്ധപ്പെടാവുന്നതാണ്.

Wednesday 8 February 2017

പരിസ്ഥിതിക്ക് ഒരു ഉപഹാരം എല്ലാ കുട്ടികൾക് മഷി പേനയിലേക്കു ... സൈന്റ്റ് മേരീസ് സ്കൂളിലെ എട്ടാം ക്ലാസ് ഓ ഡിവിഷനിലെ കുട്ടികളാണ്

പരിസ്ഥിതിക്ക് ഒരു ഉപഹാരം
എല്ലാ കുട്ടികൾക് മഷി പേനയിലേക്കു ...
സൈന്റ്റ് മേരീസ് സ്കൂളിലെ എട്ടാം ക്ലാസ് ഓ ഡിവിഷനിലെ കുട്ടികളാണ് മാതൃകാപരമായ പരിസ്ഥിതി സൗഹാർദ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ഈ കുട്ടികക്ക് പിന്തുണയും പ്രോത്സാഹനവുമായീ സ്കൂൾ പ്രിൻസിപ്പൽ ഫാദർ സി സി ജോൺ , ഹെഡ്മിസ്ട്രസ് ആശ ആനി ജോർജ് എന്നിവർ എത്തിയത് കുട്ടികൾക്ക് ആവേശമായീ ... ബോൾ പെണ്ണുകൾ ഉപേക്ഷിച്ചു മഷി പേനയില്ലേക്ക് മാറിയപ്പോൾ ഈ കുട്ടികൾ റീ   യുസ്സ് എന്ന മഹത്തായ ദര്ശനത്തിലേക്കു മഹത്തായ ഈ സ്കൂളിനെയും നയിക്കുകയാണ് . സ്കൂൾ റേഡിയോ വഴി ഉള്ള പ്രോത്സാഹനവും പ്രിൻസിപ്പൽ ഫാദർ സി സി ജോൺ ആകാശവാണിയിൽ നടത്തിയ പ്രഭാഷണവും ആണ് ഈ കുട്ടികളെ ഈ വഴിക്കു ചിന്തിപ്പിച്ചത്... അവരുടെ ചിത്രങ്ങളിലോടെ ഒരു യാത്ര ആകാം











Monday 6 February 2017

ഒരിക്കലും വായനയിൽ ക്വാണ്ടിറ്റി അല്ല ക്വാളിറ്റിക്കണ് പ്രാധാന്യം നൽകേണ്ടത്

ജീവിതത്തിൽ ഏറ്റവും വലിയ പ്രചോദക ആരാണെന്നുള്ള ചോദ്യത്തിന് യുവ ഐ. എ. എ സ് ഓഫീസർ ടി. വി. അനുപമക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുളൂ. എന്റെ അമ്മ.

പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. എന്റെ മെന്റോർ ആയിരുന്നു അച്ഛൻ. പഠിത്തത്തോടൊപ്പം പഠ്യേതര പ്രവത്തനങ്ങൾക്കും പ്രാമുഖ്യം നൽകിയിരുന്നു ഞാൻ. രണ്ടും ഒരുപോലെ കൊണ്ടുപോകാൻ  എനിക്ക് അന്ന് കഴിഞ്ഞിരുന്നു... അങ്ങനെ പഠനത്തിന്റെ  നാളുകളിൽ  ആണ്അ ച്ഛൻ മരിച്ചത്.  മനസികമായീ തകർന്ന  എന്നെ കൈപിടിച്ച് നടത്തിയ അമ്മ എന്റെ  best കൂട്ടുകാരിയാണ്, മെന്റർ ആണ്. ഞാൻ എന്താണോ അതെല്ലാം എന്റെ മാതാപിതാക്കൾക്ക് ഉള്ളതാണ്. അനുപമ കൂട്ടി ചേർത്ത് പറഞ്ഞത് സ്തബ്ധരായാണ് നൂറൊളോം വരുന്ന പുതു തലമുറയിലെ കുട്ടികൾ കേട്ടിരുന്നത്.
ഇയർബുക്കും, ബാലവിജ്ഞാന കോശവും ആയിരുന്നു എന്റെ ആദ്യകാല വായന പുസ്തകങ്ങൾ. തനി ഗ്രാമീണ പശ്ചാത്തലത്തിൽ വളർന്നു വന്ന എനിക്ക് വീടിനു അടുത്തുള്ള ഗ്രന്ദശാല ആയിരുന്നു ആദ്യത്തെ  വായനയുടെ പാഠശാല.

ഞങ്ങൾ അഞ്ചു കുട്ടികൾ ചേർന്ന് ബുക്ക്  എക്സ്ചേഞ്ച് എന്നൊരു ആശയം കൊണ്ടുവന്നു. അങ്ങനെ ആവേശപൂർവം ഒത്തിരി പുസ്തകങ്ങൾ അവധിക്കാലങ്ങളിൽ വായിച്ചിട്ടുണ്ട്. അവയെല്ലാമാണ് ഇന്നും മധുരിക്കുന്ന ഓർമ്മകളായീ അവശേഷിക്കുന്നത്  അവർ കൂട്ടിച്ചേർത്തു.

ഒരിക്കലും വായനയിൽ ക്വാണ്ടിറ്റി അല്ല ക്വാളിറ്റിക്കണ് പ്രാധാന്യം നൽകേണ്ടത്. ഒരുപുസ്തകമേ വായിച്ചുള്ളുവെങ്കിലും അത് സമഗ്രമായ അറിവിലേക്ക് നയിക്കപ്പെടണം. അതാണ് വായനയിൽ ശ്രദ്ധിക്കേണ്ട വസ്തുത.

സൈന്റ്റ് മേരീസ് ഹെയർ സെക്കണ്ടറി സ്കൂളിലെ മോഡൽ റേഡിയോ ഡിബേറ്റ് ഫോം   എൻ .  എസ്  എസ്  എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച  സംവാദ പരമ്പരയുടെ മൂനാം എഡിറ്റിനിൽ സംസാരിക്കുക ആയിരുന്നു സാമൂഹ്യ നീതി വകുപ്പ് ഡയരക്ടർ ടി വി അനുപമ
.

പിന്നെ ചോദ്യങ്ങളുകളുടെയും ഉത്തരങ്ങളുടെയും പെരുമഴ ആയിരുന്നു.
എങ്ങനെ പടിക്കണമെന്നതായിരുന്നു അഞ്ചാം ക്ലാസ്സുകാരൻ റുഡോൾഫ് ചോദിച്ചത്.
എങ്ങനെ പടിക്കണമെന്നതിനു ടിപ്സ് ഇല്ല എന്നതായിരുന്നു ആദ്യ മറുപടി. പിന്നെ പറഞ്ഞു. ഞാൻ പത്താം ക്ലാസ് വരെ ദിവസേന പാഠങ്ങൾ അപ്ഡേറ്റ് ചെയ്തു പടിക്കുമായിരുന്നില്ല. കോ കരിക്കുലം ആക്ടിവിറ്റീസിലായിരുന്നു ഏറെയും താല്പര്യം. സ്പോർട്സ്, കല, എഴുത്തു... മാരത്തോൺ ഓട്ടം എന്നിവ എനിക്ക് ഏറെ ഇഷ്ടമായിരുന്നു.
പക്ഷെ നല്ല മാർക്ക് വാങ്ങി ആണ് പത്താം ക്ലാസ് പൂർത്തി ആക്കിയത്, പിന്നെ ഹയർസെക്കണ്ടറി. പഠനരീതി എല്ലാം മാറി മറിഞ്ഞു. ദിവസേനയുള്ള അപ്ഡേഷന്സ്. അന്നന്നുള്ള പാഠങ്ങൾ അന്നന്നു തന്നെ പഠിച്ച ശേഷം മാത്രമേ ഉറക്കമുള്ളൂ. ആ ശീലം  പിന്നെ ഇന്നുവരെ തുടർന്ന് വരുന്നു. പഠനം കഴിയുമ്പോൾ കുട്ടികൾ ഓർക്കും കുറച്ചുകൂടി നന്നായീ പഠിച്ചിരുന്നുവെങ്കിൽ നല്ല മാർക്ക് സ്കോർ ചെയ്യാമായിരുന്നു എന്ന്. ഈ തിരിച്ചറിവിൽ വേണം പഠിക്കുവാൻ എന്ന് അനുപമ ഓർമിപ്പിച്ചു.

വായനയെകുറിച്ചായിരുന്നു ഒൻപതാം ക്ലാസ്സുകാരി അനൂജയുടെ  അടുത്ത ചോദ്യം

സ്വാഭാവികമായും ചെറിയ പ്രായത്തിൽ ഫിക്ഷനുകളിലാകും കുട്ടികൾക്ക് താല്പര്യം. പതുക്കെപ്പതുക്കെ  ഗൗവരവമുള്ള വായനയിലേക്ക് തിരിയും. വായിക്കാൻ സമയം കണ്ടെത്തലാണ് ആദ്യം ചെയ്യേണ്ടത്, അത് നമ്മുടെ റെഗുലർ പഠനത്തെ ബാധിക്കാനും പാടില്ല.
ഒരു സിവിൽ സെർവന്റാകണമെങ്കിൽ എന്ത് ചെയ്യണം എന്ന് ഒൻപതാം ക്ലാസ്സുകാരി അന്ന ചോദിച്ചപ്പോൾ.

 അനുപമയുടെ മറുപടി അഞ്ചാക്ഷരം ആയിരുന്നു. ആപ്റ്റിറ്റ്യൂട് . അതിൽ നിന്നാണ് ഒരു സിവിൽ സെർവന്റിന്റെ ജനനം .സമൂഹത്തിലെ അവസാനത്തെ പാവപെട്ടവനെയും  പരിഗണിക്കപ്പെടുന്ന മനസുണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.പോസിറ്റിവും നെഗറ്റീവും അയൊക്കെയുള്ള തീരുമാനങ്ങൾ എടുക്കുമ്പോഴും പരിഗണ അർഹിക്കുന്ന വലിയ ജനവിഭാഗം നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. നമ്മുടെ തീരുമാനങ്ങൾ കരുണക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് അത്താണി  ആയി മാറണം.



വിദ്യാർത്ഥികളിൽ ആനുകാലിക വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്കുകയും അവരിൽ ചലഞ്ചിങ് പ്രൊഫഷനുകളിൽ ആകർഷകം സൃഷ്ഠിക്കുകയും ആണ് സംവാദ പരമ്പരയിൽ കൂടി ലക്‌ഷ്യം ഇടുന്നതെന്നു പ്രിൻസിപ്പൽ ഫാദർ സി സി ജോൺ പറഞ്ഞു. അടുത്ത വര്ഷം കൂടുതൽ സിവിൽ സർവീസ് ഓഫിസര്മാരെ കുട്ടികൾക്ക് പരിചയ പെടുത്തുന്നതിനുള്ള പദ്ധതി തയ്യാറാകുന്നതായും അദ്ദേഹം കൂട്ടി  ചേർത്തു്. .

മോഡൽ റേ ഡിയോയുടെ ജനറൽ കോർഡിനേറ്റർ ഫാദർ നെൽസൺ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് അനിൽകുമാർ. വൈസ് പ്രസിഡന്റ് രമാദേവി, ഫാക്കൽറ്റി കോര്ണറ്റോർസ് ആയ ഫാദർ ഗീവര്ഗീസ് എഴ്തിയറ്റു,, യെൻ സ് സ് പ്രോഗ്രാം ഓഫീസർ സന്തോഷ് വിൽ‌സൺ , ലാൽ എം തോമസ് , ബിന്നി സാഹിതി, ദീപ ജോസഫ് ,പി സുജ ,സൂസൻ വര്ഗീസ് എന്നിവർ സംസാരിച്ചു 

സ്ടുടെന്റ്റ് കോർഡിനേറ്റര്മാരായ അക്ഷയ് സോമൻ, അനൂജ, ജിഷ്ണു , അന്ന, റുഡോൾഫ്, അക്ഷയ് സ് നായർ തുടങ്ങിയവർ നേതൃത്വത്തെ നൽകി












Thursday 2 February 2017

പട്ടം സൈന്റ്റ്. മേരീസ്സ്. എച് . എസ് എസ്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായുള്ള സംവാദം. ടി വി അനുപമ ഐ എ സ്


ശാസ്ത്ര സാങ്കേതിക പരിസ്ഥിതി  കൗണ്സിലിന്റെ ദേശീയ ശാസ്ത്ര ദിന  സംവാദ പരിപാടി  സൈന്റ്റ്. മേരീസ് സ്കൂളിൽ ഇന്ന്. ( febrary 4)
ടി വി അനുപമ സ് മുഖ്യ അതിഥി


ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ശാസ്ത്ര ദിന ചരണ പരിപാടിക്ക് ഇന്ന്  ( feb .4)തുടക്കം.  'ശാരീരീരിക  അവശത അനുഭവിക്കുന്നവർക്ക് ശാസ്ത്രം' എന്നതാണ് വർഷത്തെ ശാസ്ത്ര ദിന സന്ദേശം. സൈന്റ്റ് മേരീസ് സ്കൂളിലെ ഡിബേറ്റ് ഫോറത്തിന്റെയും സ്കൂൾ റേഡിയോയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ടി വി അനുപമ സ്  ഉത്കടണം ചെയ്യും. സ്കൂളിൽ നടപ്പാക്കുന്ന ഇന്ററാക്ടിവ് സെഷൻ  ഫോർ എമ്മിനെന്റ് പേര്സൺസ് എന്നാ പരിപാടിയുടെ ഭാഗമായാണ് സംവാദപരിപാടി നടക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ സി സി ജോഹനും ഹെഡ്മിസ്ട്രസ് ആശാ ആനി ജോർജും പറഞ്ഞു . വിദ്യാർത്ഥികളുടെ ഇടയിൽ ശാസ്ത്രത്തിന്റെ മാറ്റങ്ങൾ ബോധ്യമാക്കുവാനും വളരുന്ന തലമുറയിൽ ശാസ്ത്രത്തിന്റെ വളർച്ചയുടെ വിവിധ തലങ്ങൾ പരിചയ പെടുത്തുന്നതിനും സ്കൂൾ ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വാക്കുന്നതെന്നും ഇരുവരും സൂചിപ്പിച്ചു . രാവിലെ പത്തു മണിക്ക് നടക്കുന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ സി സി ജോജൻ അധ്യക്ഷത വഹിക്കും   പി ടി   പ്രസിഡന്റ് അനിൽകുമാർ, റേഡിയോ കോർഡിനേറ്റർ ഫാദർ  നെൽസൺ വലിയവീട്ടിൽ , ഫാദർ ഗീവര്ഗീസ് എഴിയാത് തുടങ്ങിയവർ പങ്കെടുക്കും .






Tuesday 17 January 2017

T.V. Anupama dreamed to enter the IAS right from her school days. In achieving that aim with glory, she has done Kerala proud.

T.V. Anupama dreamed to enter the IAS right from her school days. In achieving that aim with glory, she has done Kerala proud.

“Aim high. There is no end to what you can achieve.” The words of T.V. Anupama, who won the fourth rank in the Civil Services Examination, are loaded with emotion and earnestness. Years of hard work to achieve her goal reflect in her words as she speaks to The Hindu-EducationPlus in her home at Maranchery, near Ponnani, in Malappuram district.
Ms. Anupama had set her goals when she was in school. Even when she joined BITS, Pilani's Goa campus, one of the premier engineering institutions in the country, her mind was fixed on the Indian Administrative Service (IAS). Anything less would have left her dissatisfied.
Although she was sure to crack the Civil Services Examinations, she did not expect a rank so high. In that, Ms. Anupama did the entire State proud. With a well-defined strategy to reach her high-set goals, this electronics engineering graduate looks sure to inspire thousands of students aspiring to go places on our campuses.
Ms. Anupama's selection of geography and Malayalam as her subjects for the Civil Services Examination may have surprised many. But her strategy paid dividends when she cracked the IAS intensive. She took the services of three coaching institutes, all for different purposes.
Taking the advice of many from the Civil Service, she concentrated on the mains during her six-month coaching at ALS Training Institute in New Delhi. And in the remaining five months, she took up the preparations for prelims at the Civil Services Academy of the State government in Thiruvananthapuram.
with ease and élan. According to her, taking engineering or science subjects for the examinations is like gambling
An avid reader of Malayalam literature, she had enjoyed reading almost all the 21 books prescribed for the mains second paper. What she needed was to strengthen her basics and knowledge about the history and development of the Malayalam language and literature. Ms. Anupama started preparing for the examinations in earnest from June 2008. Her 11 months' preparation was focussed and
But Ms. Anupama believes the real challenge is yet to come. Hopeful of getting an opening in her home State, she has set her mind on finding better ways and means of helping society.



Wednesday 11 January 2017

Milestones in the Journey of Indian Space Research Organisation (ISRO)

ST.MARYS HSS, PATTOM
40.16 SM Voice and Debate forum
jointly organizes
" Interaction with Eminent Personalities"
7th January 2017 Saturday 10 am

Milestones in the Journey of Indian Space Research Organisation (ISRO)

 

Introduction
The Indian Space Research Organisation (ISRO) is the premier space agency of India, which is committed to "harness space technology for national development, while pursuing space science research and planetary exploration".
The headquarters of ISRO is at Bengaluru and its Chairman is Mr Krishnaswamy Kasturirangan, who carries the titles of Secretary of the Department of Space and Chairman of the Space Commission.
Today, the Indian Space Research Organisation (ISRO) is amongst the world's best in space technology. The space programme has been the fore-runner to the coveted Integrated Missile Technology Programme of India and encompasses interdisciplinary areas of space technology, rocket research, testing, launch and tracking.
In the succeeding paragraphs we shall discuss the contours of Indian space programme and the distinctive achievements of ISRO.